Ettumanoor Visheshangal

Monday, September 3, 2012

മഴ

മഴ കുതിച്ചാര്‍ത്തെത്തുന്നു വേഗംമഴയെന്റെ സ്വാസ്ഥ്യം കെടുത്തീടുന്നു.ഉരുള്‍പൊട്ടലിനൊപ്പം പേമാരിയായ്സംഹാര ശക്തിയായെത്തിടുന്നു.മഴയൊരു ഭീതിയായ് നിറയുന്നുവെന്നിðമഴയൊരു ഭീകര രൂപിണിയായ്മഴയെന്റെ ജീവതതാളം തകര്‍ക്കുന്നുമഴയുഗ്രമൂര്‍ത്തിയായ് പെയ്തിടുന്നു.കാടും മേടും കടന്നു വന്നീടുന്നകാമസ്വരൂപിണിയായിരുന്നൂ അവള്‍ കാട്ടാറിനൊപ്പം, നൃത്തംചവിട്ടുന്ന കാനനപെണ്‍കൊടിയായിരുന്നു.നീലനഭസ്സിð ചിത്രം വരയ്ക്കുന്നആരോമð പെണ്‍കിടവായിരുന്നുഅവള്‍ കാനനച്ചോലയിð തുള്ളി തുളുമ്പുന്നപ്രേമത്തിന്‍ മാന്‍കിടാവായിരുന്നു. അവളെത്രമാറി; നിറയുന്നുവെന്നിðമഴയൊരു ഭീതിയായ്, ഭീകരസ്വപ്നമായ്ദ്രുതതാളത്തിð പെയ്യുന്നു വòഴവിളംബിതതാളം മറന്നുവെന്നോനിറമുള്ളോരോര്‍മ്മകള്‍തട്ടിത്തകര്‍ത്തവള്‍രുധിരദാഹിയായ്പാഞ്ഞെത്തിടുന്നു.മഴ കുതിച്ചാര്‍ത്തെത്തുന്നു വേഗംമഴയെന്റെ സ്വാസ്ഥ്യം കെടുത്തീടുന്നു.ഉരുള്‍പൊട്ടലിനൊപ്പം പേമാരിയായ്സംഹാര ശക്തിയായെത്തിടുന്നു.വòരം കടപുഴക്കീടുന്നുവന്‍പാറകള്‍കൊïാമ്മാനമാടുന്നുപാവംകൃഷീവലന്‍ സ്വപ്നംവിതച്ചോരുഭൂമിയെ നക്കിത്തുടച്ചിടുന്നു.മഴയൊരു ഭീതിയായ് നിറയുന്നുവെന്നിðമഴയൊരു ഭീകര രൂപിണിയായ്മഴയെന്റെ ജീവതതാളം തകര്‍ക്കുന്നുമഴയുഗ്രമൂര്‍ത്തിയായ് പെയ്തിടുന്നു.

1 comment:

ckb said...

kandu nannayttundu asamsakal